എയ്ഡ്സ് രോഗ ബാധിതയായ 23 കാരി പതിനഞ്ചു വയസുള്ള ആൺകുട്ടിയെ പീ ഡിപ്പിച്ചു .എന്നാൽ ബന്ധുവായ ആൺകുട്ടിയ്ക്ക് എയ്ഡ്സ് രോഗം പടർത്താനായി പീഡിപ്പിച്ചതാണു എന്ന് മനസിലായതോടെ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു . ബന്ധുവായ 15 വയസ്സുള്ള ആൺകുട്ടിയെയാണ് എച്ച്‌ഐവി ബാധിതയായ യുവതി ലൈംഗികാതിക്രമത്തിന് ഇരയാക്കിയത്.
ആൺകുട്ടിയുടെ കുടുംബം നൽകിയ പരാതിയെ തുടർന്ന് പൊലീസ് യുവതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം ഡെറാഡൂണിലെ ഉധംസിങ് നഗറിലാണ് നടക്കുന്നത്. എയ്ഡ്സ് ബാധിച്ചാണ് 23 കാരിയുടെ ഭർത്താവ് മരിച്ചത്.തുടർന്ന് യുവതിക്കും എയ്ഡ്സ് സ്ഥിരീകരിച്ചിരുന്നു.
ഭർത്താവ് മരിച്ച ശേഷം ഭർത്താവിന്റെ മരണാനന്തര ചടങ്ങിന് എത്തിയ ബന്ധുവായ 15കാരനെ യുവതി നിരന്തരമായി ലൈംഗിക പീ ഡനത്തിന് വിധേയമാക്കുകയായിരുന്നു. ഭർത്താവിന്റെ സഹോദരന്റെ മകനാണ് പീഡനത്തിന് ഇരായായ കുട്ടി.ഭർത്താവിന്റെ ഹോളിക്ക് തലേ ദിവസമാണ് ആൺകുട്ടി ആദ്യമായി പീഡനത്തിനിരയായത്. പിന്നീട് നിരന്തരം ഇവർ ആൺകുട്ടിയെ പീ ഡിപ്പിച്ചു.
അങ്ങനെ മരണാന്തര ചടങ്ങുകൾ കഴിഞ്ഞു കുട്ടി സ്വന്തം വീട്ടിലേക്ക് പോകും വരെ പീഡനം തുടർന്നു കൊണ്ടിരുന്നു.എന്റെ രോഗം കുട്ടിക്ക് കൂടി പടർത്തുക എന്ന ലക്ഷ്യത്തോടെയാണ് യുവതി 15കാരനെ പീഡിപ്പിച്ചതെന്ന് യുവതി പൊലീസ് പറഞ്ഞു.
യുവതി 15 കാരനെ പീഡിപ്പിച്ച ശേഷം ഈ പീഡന വിവരം പുറത്തുപറഞ്ഞാൽ കുട്ടിയെ കൊ ല്ലുമെന്ന് ഭീഷണിപ്പെടുത്തി.അതിനു ശേഷം യുവതി ഭർത്താവിന്റെ വീട്ടിൽ സന്ദർശനത്തിനു വന്നപ്പോൾ കുട്ടിയെ വീണ്ടും ഉപദ്രവിച്ചു.കുട്ടിയുടെ അമ്മ സംഭവം കണ്ടു. തുടർന്ന് ‘അമ്മ കുട്ടിയോട് കാര്യങ്ങൾ ചോദിച്ചപ്പോൾ കുട്ടി എല്ലാം വെളിപ്പെടുത്തി.തുടർന്ന് കുടുംബം പോലീസിൽ കേസ് കൊടുക്കുകയും യുവതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു .

0 Comments