വരാപ്പുഴ പീഡനക്കേസിൽ പ്രതിയായ വിനോദ് കുമാറിനെ തല്ലി കൊ ന്ന് കല്ലുകെട്ടി കിണറ്റിൽ തള്ളി, സംഭവം നടന്നത് പ്രതി ഒളിവിൽ കഴിയുന്നതിനിടയിൽ

 


വാരാപ്പുഴയിലെ പീ ഡനക്കേസ് പ്രതിയായ വിനോദ് കുമാറിനെ അടിച്ചുകൊ ന്നു കിണറ്റിൽ തള്ളി.മഹാരാഷ്ട്രയിൽ ഒളിവിൽ കഴിയുകയായിരുന്നു പ്രതിയായ വിനോദ് കുമാർ.ഒളിവിൽ കഴിയുന്ന സമയത്താണ് വിനോദ് കുമാർ കൊ ല്ലപ്പെട്ടത്.

തിങ്കളാഴ്ച റായ്ഗഡിലെ കാശിദ് എന്ന ഗ്രാമത്തിലെ കിണറ്റിലാണ് വിനോദ് കുമാർ മ രിച്ച നിലയിൽ കണ്ടെത്തിയത്.വിനോദ് കുമാറിനെ കൊ ന്ന് കല്ലുകെട്ടി വെള്ളത്തിൽ താഴ്ത്തിയ നിലയിലായിരുന്നുമൃ തദേഹം കണ്ടെത്തിയത്.സംഭവത്തിൽ രണ്ടു പേരെ മഹാരാഷ്ട്ര പോലീസ് കസ്റ്റഡിയിലെടുത്തു.

ഇതിൽ ഒരാൾക്ക് പ്രായപൂർത്തിയായിട്ടില്ല.വരാപ്പുഴ പീഡനകേസിലെ പ്രതിയായ വിനോദ് കുമാർ ആ പ്രദേശത്തെ ഒരു റിസോർട്ടിൽ ജോലി ചെയ്തു വരികയായിരുന്നു.തീർത്തു മദ്യപാനിയായ വിനോദ് കുമാർ എപ്പോഴും മദ്യപിച്ചു വഴക്ക് ഉണ്ടാകാറുണ്ട് എന്ന് സമീപവാസികൾ പറയുന്നു.മദ്യപാനത്തിലൂടെ ഉണ്ടായ തർക്കമാണ് കൊ ലപാതകത്തിന് കാരണമായതെന്ന് പോലീസ് പറഞ്ഞു.ഇയാളുടെ മൃ തദേഹം മഹാരാഷ്ട്രയിൽ തന്നെ സംസ്കരിച്ചു.

വരാപ്പുഴ പീഡന കേസിൽ ഇന്ന് രക്ഷപ്പെട്ട മുംബൈയിൽ താമസിക്കുകയായിരുന്നു ഇയാൾ.മദ്യപിച്ച് ഉണ്ടായ വഴക്കിനിടെ വിനോദ് കുമാറിനെ കൊ ന്ന് കിണറ്റിൽ കയറു കെട്ടി ഇടുകയായിരുന്നു എന്ന് പ്രതികൾ പോലീസിനോട് പറഞ്ഞു.വിനോദ് കുമാർ പീ ഡനക്കേസ് പ്രതിയായിട്ട് പോലും ആരും തന്നെ മഹാരാഷ്ട്രയിൽ അയാളെ തിരിച്ചറിഞ്ഞിട്ടില്ല. അതുകൊണ്ടാണ് ഇത്രയും കാലം ഇയാൾ അവിടെ ഒരു റസ്റ്റോറന്റ് ജോലി ചെയ്തത്.

Post a Comment

0 Comments